
NEW MOWASAT HOSPITAL KUWAIT CAREER – LATEST VACANCIES AND APPLYING DETAILS
New Mowasat Hospital is a leading Kuwaiti healthcare provider, established over half a century ago, offering a comprehensive range of medical services in a 112-bed, luxury facility. Owned by MHC (Mowasat Holding Company K.S.C.C), the hospital is known for its patient-centered care and commitment to generations of care within Kuwait. It provides modern facilities, accessible services, and adheres to high ethical standards in its patient care.
Founded over 50 years ago, the hospital is a landmark in Kuwait’s private healthcare sector. It is owned by Mowasat Holding Company K.S.C.C. (MHC), which is dedicated to becoming a market leader in the Arabian Gulf’s healthcare industry. The hospital offers a full spectrum of medical services, adhering to a “Caring for generations” philosophy. It operates as a 112-bed facility spread over 27,000 square meters, equipped with luxurious and modern premises. The hospital emphasizes treating patients with dignity and respect, involving them in their healthcare decisions. Mowasat Hospital is committed to ethical codes of practice, promoting success through hard work and dedication.
Accessibility: The facility provides accessible services, including wheelchair-accessible entrances and parking. The hospital is involved in community outreach, such as awareness days for patient-centered care and campaigns to support children’s health, notes a report from Kuwait Business Review.
APPLY NOW FOR THE LATEST JOB VACANCIES
Job Application Process
The job application process is streamlined, efficient, and designed to ensure a fair and comprehensive evaluation of candidates. At New Mowasat Hospital, recruitment is structured to attract and select the best talent. The steps include:
Submission of employment application
Initial sorting of applications
Personal interviews
Tests and assessments
Reference checks
Supply and integration
A transparent approach ensures candidates are kept informed throughout the various stages of the process, with respect for the time and effort invested in each application.
JOB VACANCIES

APPLY NOW
LINKDIN https://www.linkedin.com/posts/kuwiat-new-mowasat-hospital_newmowasathospital-newmowasatjobs-healthcarejobs-activity-7371184185954230272-t5w7
OFFICIAL WEBSITE https://www.mouwasat.com/en
Dermatology Consultant
About the job
Company Description
New Mowasat Hospital, established in 1965, is one of the finest private healthcare providers in Kuwait. The hospital is accredited by both Accreditation Canada International (ACI) and the Joint Commission International (JCI). With over 50 years of leadership in the healthcare industry, New Mowasat Hospital continues to expand and enhance its medical services. Our commitment to patient care is matched by our high standards of medical excellence. For more information, visit www.newmowasat.com.
This is a full-time on-site role for a Dermatology Consultant located in Salmiya. The Dermatology Consultant will be responsible for diagnosing and treating skin disorders, conducting skin examinations, and performing cosmetic dermatology procedures. Other tasks include prescribing medications, providing patient education, and maintaining patient records. The role requires collaboration with other healthcare professionals to ensure comprehensive patient care.
Qualifications
Expertise in diagnosing and treating a variety of skin conditions
Experience in conducting skin examinations and performing cosmetic dermatology procedures
Ability to prescribe medications and manage treatment plans
Strong patient education skills
Excellent communication and collaboration skills
Experience in maintaining detailed and accurate patient records
Medical degree in Dermatology and relevant certifications
Proficiency in Arabic and English is a plus
APPLY NOW
LINKDIN https://www.linkedin.com/posts/kuwiat-new-mowasat-hospital_newmowasathospital-newmowasatjobs-healthcarejobs-activity-7371184185954230272-t5w7
OFFICIAL WEBSITE https://www.mouwasat.com/en
APPLY NOW FOR THE LATEST JOB VACANCIES
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
എന്തൊരു കുരുക്കിത്! കുവൈത്തിൽ റോഡുകളിൽ വൻ തിരക്ക്; പരിശോധനക്ക് നേരിട്ടിറങ്ങി ഉന്നത ഉദ്യോഗസ്ഥർ
കുവൈത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ നിരത്തുകളിൽ വൻ ഗതാഗതക്കുരുക്ക്. 2025-2026 അധ്യയന വർഷത്തിലെ ആദ്യ ദിനമായ ചൊവ്വാഴ്ച രാവിലെയാണ് റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്. ഈ സാഹചര്യം നേരിടാൻ, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനി നേരിട്ട് ഫീൽഡ് പരിശോധന നടത്തി.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രധാന റോഡുകളിലും എക്സ്പ്രസ് വേകളിലുമാണ് അദ്ദേഹം പരിശോധന നടത്തിയത്. തിരക്ക് കുറയ്ക്കുന്നതിനും വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ സൗകര്യമൊരുക്കുന്നതിനും ഗതാഗത, സുരക്ഷാ നടപടികൾ കൃത്യമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമലംഘനങ്ങളും ക്രമക്കേടുകളും കർശനമായി നേരിടാനും അദ്ദേഹം നിർദ്ദേശം നൽകി.
ഗതാഗത ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും ഫീൽഡ് സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗതാഗതം നേരിട്ട് നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും സഹായകമാകും. ഹൈവേകളിലും ജംഗ്ഷനുകളിലും സ്കൂളുകൾക്ക് സമീപമുള്ള റെസിഡൻഷ്യൽ ഏരിയകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. ഗതാഗതക്കുരുക്കിന് കാരണമാകുന്ന സ്കൂളുകൾക്ക് മുന്നിലെ അലക്ഷ്യമായ പാർക്കിംഗ് ഒഴിവാക്കാനും നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ, രക്ഷിതാക്കളും വിദ്യാർത്ഥികളും ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും റോഡ് നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അൽ-അദ്വാനി അഭ്യർത്ഥിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വിജയം നേടാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഗാസ കത്തിയെരിയുമോ? ഇസ്രായേൽ കരസേന ഓപ്പറേഷൻ; ആക്രമണം കൂടുതൽ ശക്തമാക്കുന്നു
ഗാസ സിറ്റിയിൽ ഇസ്രായേൽ കരസേനയുടെ പ്രധാന ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. ഗാസ സിറ്റിയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. വാഷിംഗ്ടൺ ഇസ്രായേലിനൊപ്പം നിലകൊള്ളുമെന്ന് റൂബിയോ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു. കരസേനയുടെ ആക്രമണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗാസ സിറ്റിയിൽ സൈനികരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ സിറ്റിയിലെ ഏകദേശം 40 ശതമാനം താമസക്കാരും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ സിറ്റിയിൽ ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ആവശ്യമായത്രയും കാലം ഓപ്പറേഷൻ തുടരാൻ ഇസ്രായേൽ തയ്യാറാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കരസേന ഗാസ സിറ്റിയുടെ കേന്ദ്രഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. “ൃകഴിയുന്നത്ര വേഗത്തിലും അതേസമയം സൈനികർക്കും ബന്ദികൾക്കും സാധാരണക്കാർക്കും സുരക്ഷിതമായും ഓപ്പറേഷൻ നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന യു.എൻ റിപ്പോർട്ട് ഇസ്രായേൽ തള്ളി. ഗാസയിൽ, പ്രത്യേകിച്ച് തെക്കൻ ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ, കോടതിയിൽ മൊഴി നൽകുന്നതിനിടെ ഇസ്രായേൽ ഗാസയിൽ നിർണായകമായ സൈനിക നടപടി ആരംഭിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഇനി യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? അറിഞ്ഞോ പുതിയ മാറ്റങ്ങൾ; വിശദമായി അറിയാം
യുപിഐ ഇടപാടുകളുടെ പരിധി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.
യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍
നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.
വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.
സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഗതാഗത നിയമലംഘനം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന നിയമ ലംഘനങ്ങൾക്കെതിരെയും നടപടി
കുവൈറ്റിൽ പൊതു റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ പകർത്തിയവയ്ക്ക് പുറമേ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന ഗതാഗത നിയമ ലംഘനങ്ങൾ ജനറൽ ട്രാഫിക് വകുപ്പിലെ ഒരു പ്രത്യേക സംഘം സജീവമായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, അത്തരം ലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളെ മോണിറ്ററിംഗ് ടീം തിരിച്ചറിയുകയും, അവയുടെ ഉടമകളെ വിളിച്ചുവരുത്തുകയും, ഗതാഗത ക്വട്ടേഷൻ നൽകുമ്പോൾ തന്നെ അവരെ ജയിൽ ഗാരേജിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു. ഉടമ സ്വമേധയാ ഹാജരാകാത്ത സാഹചര്യങ്ങളിൽ, ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിന് വിഷയം ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്ക് റഫർ ചെയ്യുന്നു.
ഗതാഗത നിയമലംഘനം നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്ക് സോഷ്യൽ മീഡിയ പോസ്റ്റിംഗുകളിൽ നിന്നോ റോഡ് നിരീക്ഷണ ക്യാമറകളിൽ നിന്നോ ലഭിച്ച ദൃശ്യങ്ങളോ തെളിവുകളോ പരിശോധിക്കാൻ അവകാശമുണ്ടെന്ന് റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ മാത്രം, എട്ട് വാഹനങ്ങൾ ഗതാഗത നിയമങ്ങൾ അശ്രദ്ധമായി ലംഘിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഡ്രൈവർ മറ്റൊരു വാഹനയാത്രക്കാരനെ ടെയിൽഗേറ്റ് ചെയ്തും, ഓവർടേക്ക് ചെയ്തും, തുടർന്ന് അമിത വേഗത കുറച്ചും, വാഹനത്തിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി, രണ്ട് ഡ്രൈവർമാരെയും അപകടത്തിലാക്കിയ സംഭവവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു കേസിൽ, ഒരു ഹൈവേയിലെ ഗതാഗത പ്രവാഹത്തിനെതിരെ ഒരു വാഹനയാത്രക്കാരൻ വഴിമാറി സഞ്ചരിച്ചതായി പിടിക്കപ്പെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)