കുവൈറ്റിൽ വാഹനം മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈറ്റിൽ വാഹനം മറിഞ്ഞ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. വഫ്ര ഫാമിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ ഡ്രൈവറോടൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഈജിപ്ഷ്യൻ പൗരനായ ഡ്രൈവർക്ക് ഗുരുതരമായി […]
കുവൈറ്റിൽ വാഹനം മറിഞ്ഞ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. വഫ്ര ഫാമിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ ഡ്രൈവറോടൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഈജിപ്ഷ്യൻ പൗരനായ ഡ്രൈവർക്ക് ഗുരുതരമായി […]
തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെ തീപിടിച്ച കാറിൽ നിന്നും കതികരിഞ്ഞയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. പൊലീസിന്‍റെ
കുവൈറ്റിൽ പ്രിവൻഷൻ സെക്‌ടറിന്റെ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിൽ, ജനറൽ ഫയർ ഫോഴ്‌സ് മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നാല് സ്റ്റോറുകൾ
കുവൈറ്റിലെ അബ്ദാലി ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ വെള്ളിയാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 45,000 ക്യാപ്റ്റഗൺ ഗുളികകളും ഏകദേശം 170 മയക്കുമരുന്ന് “ലിറിക്ക” ഗുളികകളും പിടിച്ചെടുത്തു.
കുവൈറ്റിലെ അൽറായിയിൽ വെയർഹൗസിൽ തീപിടുത്തം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. വെയർഹൗസിലെ വിറകും പെയിന്റും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള ഫയർ കൺട്രോൾ യൂനിറ്റുകൾ
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.942557 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.26
വ്യാഴാഴ്ച കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 677.200 ഗ്രാം സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തിൽ, കുവൈറ്റിൽ നിന്ന്
കുവൈത്തിൽ ഇടനിലക്കാർ ഇല്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഗാർഹികതൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ നീക്കം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ നിശ്ചയിച്ച അൽ ദുർറ കമ്പനിയെ ഉപയോഗപ്പെടുത്തി നേരിട്ട്
കുവൈത്തിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെ ജഹ്റയിൽ റസ്റ്റാറന്റിൽ ആണ് സ്ഫോടനം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ
യെമനിലെ ഹൂതി വിമതർക്കെതിരെ സൈനിക നടപടി തുടങ്ങി അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി.